Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway Line

Kollam

കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാത: 10 സ്റ്റേഷനുകളില്‍ കൂടി പ്ലാറ്റ്‌ഫോമിന് നീളം കൂട്ടുന്നു

കൊല്ലം : യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യത്തിനു പരിഹാരവുമായി കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയിലെ 10 സ്റ്റേഷനുകളുടെ നീളം കൂട്ടുന്നു. 20.33 കോടി രൂപയുടെ കരാര്‍ ചെന്നൈ ശ്രീബാലാജി എന്‍റര്‍പ്രൈസസിന് നിര്‍മാണ കമ്പനിക്കാണ് ലഭിച്ചത്. മുമ്പ്, 18 കോടിയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്.

ന്യൂആര്യങ്കാവ്, തെന്മല, ഇടമണ്‍, ആവണീശ്വരം, കുര, കൊട്ടാരക്കര, കുണ്ടറ ഈസ്റ്റ്, കുണ്ടറ, ചന്ദനത്തോപ്പ്, കിളികൊല്ലൂര്‍ എന്നീ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളുടെ നീളമാണ് കൂട്ടുന്നത്. മുടങ്ങിക്കിടന്നിരുന്ന പദ്ധതി റീ-ടെന്‍ഡര്‍ ചെയ്യുകയാണുണ്ടായത്. കരാര്‍ പ്രകാരം ഒരുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണം.

എഴുകോണ്‍, ആര്യങ്കാവ് സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം നവീകരണ പ്രവൃത്തികള്‍ നടന്നുവരികയാണ്. എഴുകോണില്‍ നിര്‍മാണം അവസാനഘട്ടത്തിലാണ്. ആര്യങ്കാവില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പ്ലാറ്റ്‌ഫോമുകള്‍ക്ക് നീളം വര്‍ധിപ്പിക്കാത്തതിനാല്‍ കോച്ചുകളുടെ എണ്ണം കൂട്ടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. 12 സ്റ്റേഷനുകളിലെ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന, ദീര്‍ഘകാല ആവശ്യത്തിന് ഒരുപരിധിവരെ പുതിയ കരാറോടെ പരിഹാരമാകും.

അതേസമയം ഒറ്റക്കല്‍, കഴുതുരുട്ടി, ഇടപ്പാളയം എന്നീ മൂന്ന് സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം നീളംകൂട്ടുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മൂന്നിടത്തെയും ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല. ഈ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകള്‍ക്കുകൂടി നീളം കൂട്ടിയാല്‍ മാത്രമേ ഗുരുവായൂര്‍-മധുര എക്‌സ്പ്രസിന് കൂടുതല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ.

മധുര റെയില്‍വേ ഡിവിഷന്‍റെ അധികാരപരിധിയിലാണ് കിളികൊല്ലൂര്‍ മുതല്‍ ആര്യങ്കാവ് വരെയുള്ള 72 കിലോമീറ്റര്‍ ഭാഗം. ഈ ഭാഗത്തെ വികസനത്തെ ഡിവിഷന്‍ അധികൃതര്‍ അവഗണിക്കുന്നതായാണ് ആക്ഷേപം. ഇപ്പോള്‍ റീ-ടെണ്ടര്‍ ചെയ്ത, പ്ലാറ്റ്‌ഫോമുകളുടെ നീളം വര്‍ധിപ്പിക്കാനുള്ള പദ്ധതി തുടങ്ങിയിട്ട് ഏറെ നാളായി.

 

Kerala

ഗുരുവായൂർ-തിരുനാവായ റെയിൽപാതയ്ക്കു പച്ചക്കൊടി

ഗുരുവായൂർ: മൂന്നു പതിറ്റാണ്ടായി വാഗ്ദാനങ്ങളിൽ ഒതുങ്ങിയ ഗുരുവായൂർ - തിരുനാവായ പാതയ്ക്കു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്‍റെ പച്ചക്കൊടി. പാത മരവിപ്പിച്ച 2019ലെ നടപടി റദ്ദാക്കിയ റെയിൽവേ തുടർനടപടികൾ ഉടൻ തുടങ്ങാൻ നിർദേശംനൽകി. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കേയാണു നടപടി.

ജനങ്ങളുടെ ആയിരക്കണക്കിനു നിവേദനങ്ങളാണു ലഭിച്ചതെന്നും ആവശ്യത്തിന്‍റെ ഗൗരവം ഉൾക്കൊണ്ടു റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരുമായി നേരിട്ടു നടത്തിയ ചർച്ചകൾക്കൊടുവിലാണ് പദ്ധതി മരവിപ്പ് (ഡീ-ഫ്രീസിംഗ്) നീക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. എന്നാൽ, കഴിഞ്ഞവർഷം ജൂണിൽത്തന്നെ മരവിപ്പിക്കൽ റദ്ദാക്കണമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ് റെയിൽവേ ബോർഡിനു ശിപാർശ നൽകിയിരുന്നു. തീർഥാടന കേന്ദ്രമായ ഗുരുവായൂരിലേക്കു സുഗമമായി എത്താനുള്ള റെയിൽമാർഗമെന്ന നിലയിൽ തിരുനാവായ പാതയെ പരിഗണിക്കാമെന്നായിരുന്നു ശിപാർശ.

35 കിലോമീറ്ററോളം വരുന്ന പദ്ധതി ഇഴയുന്നതു ചൂണ്ടിക്കാട്ടിയാണു റെയിൽവേ പദ്ധതി മരവിപ്പിച്ചത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സ്തംഭിച്ചിരുന്നു. കഴിഞ്ഞ ബജറ്റുകളിൽ ഗുരുവായൂർ- തിരുനാവായ പാതയ്ക്ക് 45 കോടിയോളം വകയിരുത്തിയെങ്കിലും ഉത്തരവ് നിലനിന്നതിനാൽ തുക വിനിയോഗിക്കാൻ കഴിഞ്ഞില്ല.

1982ൽ ആണ് പദ്ധതിയുടെ പ്രഖ്യാപനം ആദ്യം വന്നത്. ഗുരുവായൂർ-കുറ്റിപ്പുറം പാതയെന്നായിരുന്നു പേര്. 1995 ഡിസംബർ 17നു റെയിൽവേ മന്ത്രിയായിരുന്ന സുരേഷ് കൽമാഡി കേരളത്തിന്‍റെ റെയിൽവേ വികസനത്തിന് ഏറെ പ്രതീക്ഷ നൽകുന്ന വടക്കോട്ടുള്ള പാതയ്ക്കു തറക്കല്ലിട്ടു. ആ വർഷം കേന്ദ്ര ബജറ്റിൽ 37 കോടി വകയിരുത്തി. ഈ പദ്ധതിക്കൊപ്പം തറക്കല്ലിട്ട തമിഴ്നാട്ടിലെയും കർണാടകത്തിലെയും പാതകളിൽകൂടി ട്രെയിൻ ഓടിത്തുടങ്ങിയിട്ടു വർഷങ്ങൾ കഴിഞ്ഞു.

Latest News

Corehub Up